എൻറെ സത്യാന്വേഷണ പരീക്ഷണ കഥ
എം .കെ ഗാന്ധി
"എൻറെ സത്യാന്വേഷണ പരീക്ഷണ കഥ അഥവാ എം .കെ ഗാന്ധിയുടെ ആത്മകഥ " പരിഭാഷ ചെയ്തത് ഡോ.ജോർജ് ഇരുമ്പയം എന്ന വ്യക്തിയാണ് .ഇതിനെ അഞ്ച് ഭാഗങ്ങളിലാണ് ഇത് തിരിച്ചിരിക്കുന്നത് .ഏറ്റവും അടുത്ത ചില സഹപ്രവർത്തകർ ആവിശ്യപെട്ടപ്പോൾ നാലഞ്ചുവർഷം മുമ്പ് ആത്മകഥ എഴുതാമെന്ന് ഗാന്ധി സമ്മതിക്കുകയാണ് ഉണ്ടായത് . ആദ്യത്തെ പേജ് തീരുംമുമ്പ് തന്നെ ബോംബെയിൽ കലാപം പൊട്ടിപ്പുറപ്പെടുകയും കലാപത്തെ തുടർന്നുനുണ്ടായ സംഭവങ്ങൾ കാരണം ഗാന്ധിയർവാദ ജയിലിൽ അകപ്പെടുകയും ചെയ്തു . ഗാന്ധിയുടെ കൂടെ ജയിലിൽ ഉണ്ടായിരുന്ന ശ്രീ ജയറാം ദാസ് ഗാന്ധിയോട് മറ്റെല്ലാം മാറ്റി വെച്ച ആത്മകഥ പൂർത്തിയാക്കാൻ ഗാന്ധിയോട് പറഞ്ഞപ്പോൾ സ്വന്തമായൊരു പംനത്തിൻ പരിപാടി തയ്യാറാക്കി കഴിഞ്ഞന്നും അത് തീരും വരെ മറ്റൊന്നും ചെയ്യാനകില്ലെന്നും ഗന്ധിപറഞ്ഞു
ശിക്ഷ കാലമത്രയും ജയിലിൽ കഴിച്ചിരുന്നെങ്കിൽ ആത്മകഥ തീർച്ചയായും എഴുതി തീർക്കാമായിരുന്നു പക്ഷേ ഗാന്ധിയുടെ അദ്ധ്യയന പരിപാടി തീരുന്നതിന് ഒരു വർഷം മുമ്പേ ഗാന്ധിയെ മോചിപ്പിച്ചു . ഇപ്പോൾ സ്വാമി ആനന്ദ് ആത്മ കഥ എഴുതാനുള്ള നിർദേശം ആവർത്തിച്ചിരിക്കുന്നു . ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം ഞാൻ എഴുതി കഴിഞ്ഞതിനാലും 'നവജീവനു' വേണ്ടി എന്തെങ്കിലും ആഴ്ച്ചതോറും എഴുതുകയും വേണം അത് എന്ത് കൊണ്ട് ആത്മകഥ ആയിക്കൂട എന്ന സ്വാമിയുടെ അഭിപ്രായത്തോട് ഗാന്ധി യോജിക്കുകയും ഗാന്ധി ആ ജോലി ഗൗറവ പൂർവം എറ്റെടുക്കുകയും ചെയ്തു.
ഒരു ആത്മകഥ എഴുതാനുള്ള ഉദ്യാമാമല്ല എന്റെത് സത്യം കൊണ്ടുള്ള എന്റെ വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ് ലക്ഷ്യം. എന്റെ ജീവിതത്തിൽ ആ പരീക്ഷണങ്ങളെലാതെ മറ്റെന്നും ഇല്ലാത്തതിനാൽ കഥ ഒരു അത്മകഥയുടെ രൂപം കൊള്ളുമെന്നതു ശരിയാണ്, ഈ പരീക്ഷ്നങ്ങളെല്ലാം ചേർന്ന് കൊണ്ടുള്ള ഒരു വിതരണം വായനക്കാരനു ഗുണം ചെയ്യതിരിക്കില്ലന്നു ഞാൻ വിശ്യസിക്കുന്നു . രാഷ്ട്രീയ രംഗത്തുള്ള എന്റെ പരീക്ഷണങ്ങൾ ഇപ്പൊൾ ഇന്ത്യയിൽ മാത്രമല്ല ഒരു പരിതിയോളം ''പരിഷ്ക്രത'' ലോകം മുഴുവൻ അറിയ്യപെടുന്നുണ്ട് . എനിക്ക് അത്ര വിലയുള്ളതല്ല . തന്മൂലം അവ എനിക്ക് നേടി തന്ന ''മഹാത്മാ'' എന്ന പദത്തിന് അതിലും കുറഞ്ഞ വിലയേ ഉള്ളൂ . പലപ്പോഴും ആ പദവി എന്നെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട് . ഒരു നിമിഷം പോലും അതെന്നെ ആഹ്ളാദിപ്പിച്ചതായി ഓര്ക്കുന്നില്ല . എന്നാൽ അത്മീയ്യ മന്ധലത്തിലെ പരീക്ഷണങ്ങൾ വിവരിക്കാൻ തീർച്ചയായും ഞാനതിഷ് ടപെടുന്നു . അവയിൽ നിന്നാണ് രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കാൻ എനിക്കുള്ള ശക്തി ഞാൻ സമ്മർജ്ജിച്ചത് . തന്റെ പരീക്ഷണങ്ങൾ അത്യന്തം ക്രത്യതയോടും മുന്നലോജനയോടും സൂഷ്മതയോടും കൂടി ചെയ്യുകയും എന്നാൽ തന്നെ നിഗമനങ്ങൾ അന്തിമമാണന്ന് അവകാശപെടാതെ അവയെപറ്റി തുറന്ന മനസോടെ കഴിയുകയും ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ മനോഭാവമാണ് ഇവയുടെ കാര്യത്തിൽ എനിക്കുളത് . ഓരോ ചുവടുവയ്പ്പിലും ശരിയായി തോന്നിയത് സ്ഥീകരിക്കുകയും മരിച്ചുള്ളത് തള്ളികളയുകയും ചെയ്തുകൊണ്ടാണ് ഞാൻ പ്രവർത്തിച്ച് പോന്നത് ''എന്റെ സത്യാനെഷ്വണ പരീക്ഷണ കഥ'' എന്ന തലക്കെട്ട് എഴുതാനുദെശിക്കുന്ന അദ്ധ്യായങ്ങൾക്ക് നല്കി കഴിഞ്ഞു . സത്വത്തിൽ നിന്നും വ്യതാസമായി കരുതപെടുന്ന അഹിംസ,ബ്രഹ്മചര്യം, തുടങ്ങിയ തത്വങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങളും ഇവയിൽ ഉൾപെടും . എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ് പരമായ സത്യം . ഈ സത്യം വാക്കിലെ സത്യസന്ധത മാത്രമല്ല വിചാരണ ത്തിലേതു കൂടിയാണ് . നാം മനസ്സിലാക്കുന്ന ആപേക്ഷിക സത്യമല്ല . കേവലമായ സത്യം, സനാതനമായ തത്ത്വം ഈശ്വാൻ തന്നെയാണ് വായനക്കാരോട് തല്ക്കാലത്തേയ്ക്കെങ്ങിലും വലപ്പാടും വിട വാങ്ങുന്ന ഈ അവസരത്തിൽ മനോവാക്കർത്വങ്ങലിൽ അഹിംസാവാരം അരുളണേയെന്ന് സത്യേശ്വരനോടുള്ള എന്റെ പ്രാർത്തനയിൽ പങ്കു ചേരാൻ അവരോടു ഞാനഭ്യാർത്തിക്കുന്നു.
ഗാന്ധിയുടെ "ആത്മകഥ" അഥവാ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ" നവ ജീവൻ ട്രസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത് 1927-ൽ .ഗുജറാത്തി വരികയായ 'നവ ജീവനിലും ,ശ്രീ മഹാ ദേവി ദേശായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. യങ്ങ് ഇന്ത്യ ' യിലും ഏതാണ്ട് ഒരേ സമയത്ത് ഗാന്ധിജിയുടെ ആത്മകഥ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു
No comments:
Post a Comment